Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three People

Palakkad

ഷൊർണൂരിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു

ഷൊർണൂർ: ഷൊർണൂരിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെ 11ന് മുതലിയാർ തെരുവിലാണ് സംഭവം. ശശികല (65), മണികണ്ഠൻ (58), കൃഷ്ണരാജ് (38) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ മണികണ്ഠൻ, കൃഷ്ണരാജ് എന്നിവർക്ക് സാരമായ പരിക്കുണ്ട്.

ഇവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പരിസരത്തുള്ള മറ്റുചിലരെയും തെരുവുനായ കടിച്ചിട്ടുണ്ട്. ഇതിനു വിഷബാധയുള്ളതാണോ എന്നും സംശയമുണ്ട്. ഷൊർണൂർ പരിസരപ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷമാണ്. ഒറ്റപ്പാലം തോട്ടക്കരയിൽ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടു കുഞ്ഞുങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ ആഴ്ച ഒറ്റപ്പാലം നഗരത്തിൽ ഏഴുപേർക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. പരിശോധനയിൽ ഈ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

International

മോസ്കോയിൽ വീണ്ടും സ്ഫോടനം; രണ്ടു പോലീസുകാർ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു 

മോസ്കോ: റഷ്യൻ തലസ്ഥാനമായമോസ്കോയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു ട്രാഫിക് പോലീസുകാർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. റഷ്യൻ സൈനിക ജനറൽ തിങ്കളാഴ്ച കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തായിരുന്നു ഇന്നലത്തെ സംഭവം.

സംശയാസ്പദ സാഹചര്യത്തിൽ ഒരാൾ ഇവിടെ നിൽക്കുന്നതു കണ്ട് ട്രാഫിക് പോലീസുകാർ സമീപിക്കുകയായിരുന്നു. ഇയാൾ ഈ സമയം സ്ഫോടനം നടത്തിയെന്നാണ് അനുമാനം. മരിച്ച മൂന്നാമൻ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല. സ്ഫോടനം നടത്തിയ ആളാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.

റഷ്യൻ സായുധ സേനയിലെ ഓപ്പറേഷണൽ ട്രെയിനിംഗ് വിഭാഗത്തിന്‍റെ മേധാവി ആയിരുന്ന ലഫ്. ജനറൽ ഫാനിൽ സർവനോവ് തിങ്കളാഴ്ച കൊല്ലപ്പെട്ടത് ഇതിനോട് അടുത്ത സ്ഥലത്താണ്. അദ്ദേഹത്തിന്‍റെ കാറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ യുക്രെയ്നാണെന്നു റഷ്യ ആരോപിക്കുന്നു.

Kerala

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു യാത്രക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) വിഭാഗം പിടികൂടി.

എരുമേലി സ്വദേശി ഷഹിൽ ബഷീർ, ഈരാറ്റുപേട്ട സ്വദേശി അബു സലിം, കാഞ്ഞിരപ്പള്ളി സ്വദേശിനി അൽഫാന എന്നിവരാണു പിടിയിലായത്. 7.5 കോടി രൂപ വിലവരുന്ന 7.6 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്ത

 

 

 

National

തണുപ്പകറ്റാൻ മുറിയിൽ മരക്കരി കത്തിച്ചു; മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു

കർണാടക: മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.

തണുപ്പിൽനിന്ന് രക്ഷനേടാനാണ് ഇവർ മുറിയിൽ മരക്കരി കത്തിച്ചത്. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest News

Corehub Up